പരിഷത്ത് ജീവിതം നാൽപ്പത് വർഷം പൂർത്തീകരിച്ചു, ഇപ്പോഴും മടുപ്പ് തോന്നിയിട്ടില്ല.
Category: 58ാം സംസ്ഥാന വാർഷികം
ഞാനും പരിഷത്തും: ടി കെ ദേവരാജൻ
അതെ പരിഷത്തിനവകാശപ്പെട്ടതായിരുന്നു ഇക്കാലയളവിലെ എന്റെ പൊതുജീവിതമാകെ.
അനധികൃത മരം വെട്ട് കർശന നടപടി കൈക്കള്ളുക നിയന്ത്രണങ്ങളില്ലാത്ത മരംമുറി കേരളത്തിലനുവദിക്കരുത്.
പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍ക്കാറിന് 50 കോടിയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നറിയുന്നു.
സമഗ്രമായ പ്രീ സ്കൂൾ നിയമം തയ്യാറാക്കി നടപ്പിലാക്കുക
ജനനം മുതൽ 5 – 6 വർഷം വരെ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
മണല്‍ത്തീരവും ആവാസവ്യവസ്ഥയും നിലനിര്‍ത്തുയും പരിപോഷിപ്പിക്കുയും ചെയ്യുന്ന പുതിയ തീരസംരക്ഷണ സമീപനം വേണം.
കേരളതീരം അതിതീവ്ര കടലേറ്റത്തിനും ഗുരുതരമായ തീരശോഷണത്തിനും വിധേയമായിക്കൊണ്ടി രിക്കുകയാണ്.
സമത്വം, പ്രാപ്യത, മികവ് എന്നീ ഘടകങ്ങളിൽ ഊന്നിയ ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കണം
ലോകമാകെ തന്നെ ഉന്നതവിദ്യാഭ്യാസരംഗം പുതുക്കലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
എയിഡഡ് സ്കൂള്‍-കോളേജ് അധ്യാപക നിയമനം പി.എസ് സി വഴി നടത്തുക
കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ വലീയ പരിവർത്തനങ്ങൾ നടക്കുകയാണ്.
മാതൃഭാഷയിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം- അവസരം നഷ്ടപ്പെടുത്തരുത്
കേരളത്തെ ഒരു ജ്ഞാനസമൂഹമായി വളർത്താൻ ഉതകുന്ന വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിവരേണ്ടത്.
സ്ത്രീകളുടെ സ്വയംനിര്‍ണ്ണയാവകാശത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങളും വാര്‍ത്തകളും വ്യക്തമാക്കുന്നത്.
വേമ്പനാട്ടുകായലിന് തനതായ ഭരണസംവിധാനമുണ്ടാക്കണം
ശ്രമകരമായ ഈ കടമ നിർവ്വഹിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഒറ്റപ്പെട്ട പ്രവർത്തനമോ പരിമിതമായ ഏകോപനമോ കൊണ്ട് സാധ്യമല്ല.