തൃശ്ശൂർ: മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനിൽ നിന്നും വിദ്യാലയത്തിലെ 52 ഡിവിഷനുകളിലേക്കുള്ള മാസികാവരിസംഖ്യയായ 12200 രൂപ
യുറീക്ക, ശാസ്ത്രകേരളം മാസികകളുടെ പ്രസിദ്ധീകരണത്തിന്റെ അൻപതാം വാർഷികാഘോഷത്തിലെ പ്രധാന ഇനമായി തീരുമാനിച്ചതാണ് യുറീക്കോത്സവങ്ങൾ. ശാസ്ത്രബോധം, മാനവികത, ലിംഗനീതി, ജനാധിപത്യം, മതനിരപേക്ഷത
മാതൃഭാഷയിൽ ശാസ്ത്രം പ്രചരിപ്പിക്കുക എന്നതായിരുന്നു പരിഷത്തിന്റെ ആദ്യകാല ലക്ഷ്യങ്ങളിൽ പ്രധാനം. ഈ ലക്ഷ്യപ്രഖ്യാപനം തന്നെ വിദ്യാഭ്യാസരംഗത്തെ ശക്തമായൊരിടപെടലാണെന്നു കാണാം. അഞ്ചാം
ശാസ്ത്രവിഷയങ്ങൾ പാഠ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിയ കാലത്താണ് യുറീക്കയുടെ പിറവി. ശാസ്ത്ര വിവരങ്ങൾ ഉരുവിട്ടു പഠിക്കലായിരുന്നു അന്നത്തെ ശാസ്ത്രപഠനം. കുട്ടികളുടെ
ശാസ്ത്രകേരളത്തിന് അമ്പതു തികഞ്ഞു. ഒരു പ്രസിദ്ധീകരണത്തിന് അമ്പതു വയസ്സെന്നത് വലിയ കാലയളവല്ല.എന്നാൽ ഒരു ശാസ്ത്ര പ്രസിദ്ധീകരണത്തെ സംബന്ധിച്ച് അതൊരു ‘സംഭവം’
ഡോ. ആര് വി ജി മേനോന് ശാസ്ത്രഗതി എഡിറ്ററായിരുന്നപ്പോള് പരിഷത്ത് വാര്‍ത്തയില്‍ എഴുതിയ കുറിപ്പ് ഇന്നും പ്രസക്തമായതിനാല്‍ പുനഃപ്രസിദ്ധീകരിക്കുന്നു നല്ല
തൃശ്ശൂർ: നഗരത്തിലെ വിവിധ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സന്ദർശിച്ച് നടത്തിയ മാസികാ പ്രചരണം പരിഷത്ത് പ്രവർത്തകരി ൽ ആവേശവും ആത്മവിശ്വാസവും
കാക്കൂര്‍: യുറീക്ക അമ്പതാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിലെ 10 പ്രൈമറി സ്കൂളെ ഉൾപ്പെടുത്തിക്കൊണ്ട് സർഗ്ഗാത്മക വിദ്യാഭ്യാസ
കുട്ടികളുടെ പ്രിയപ്പെട്ട ശാസ്ത്രപ്രസിദ്ധീകരണമായ യുറീക്ക ദ്വൈവാരിക പ്രസിദ്ധീകരണത്തിന്റെ അമ്പതാമാണ്ടിലേക്ക് കടന്നു. 1970 ജൂണ്‍ ഒന്നിന് ഡോ കെ എന്‍ പിഷാരടി
യുറീക്ക ശാസ്ത്രകേരളം സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി തൃശ്ശൂർ: ഇന്ത്യയിലെ സർവ്വകലാശാലകൾ നൽകുന്ന ഗവേഷണ ബിരുദങ്ങളിൽ ഭൂരിഭാഗവും സമൂഹത്തിന് ഒട്ടും പ്രയോജനം